©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഈ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറയുന്നു.
ഇയാൾ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നത് മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹത്തിൽ നിന്നും പിന്മാറിയ പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രതിയെ അഞ്ചുമണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. ഇതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്. ശ്രീമഹേഷ് വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
ശ്രീമഹേഷിൻറെ സ്വഭാവദൂഷ്യം മനസിലാക്കിയതിനെ തുടർന്നാണ് വിവാഹത്തില്‍നിന്നും പോലീസ് ഉദ്യോഗസ്ഥ പിന്മാറിയത്. അവർ വിവാഹത്തിൽ നിന്നും പിന്മാറിയത് ശ്രീമഹേഷിന്റെ സ്വാഭാവദൂഷ്യം കാരണത്താല്‍ തന്നെയാണെന്ന് അമ്മയും കുറ്റപ്പെടുത്തി. ഇതാണ് ഇവരെ കൊല്ലാൻ പദ്ധതിയിടാൻ മഹേഷിനെ പ്രേരിപ്പിച്ചത്. വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച ശ്രീമഹേഷ് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവെങ്കിലും ഇത് കിട്ടിയിരുന്നില്ല. ശേഷം മാവേലിക്കരയില്‍ നിന്നും പ്രത്യേകമായി പറഞ്ഞു നിര്‍മ്മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്നും ഈ മഴു പോലീസ് കണ്ടെടുത്തിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോൾ ഇയാൾ കയ്യിലെ ഞരമ്പും കഴുത്തിലും മുറിവേൽപ്പിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി കൊണ്ടാണ് മഹേഷ് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ചത്.
മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ അച്ഛനായ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ബഹളം കേട്ടെത്തിയ അമ്മയേയും ശ്രീമഹേഷ് പുറകെചെന്ന് വെട്ടി. ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. ഇവര്‍ ചികിത്സയിലാണ്. നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത് ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മഹേഷിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. വിദേശത്തായിരുന്നു ശ്രീ മഹേഷ് അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ഇയാൾ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നത് മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹത്തിൽ നിന്നും പിന്മാറിയ പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രതിയെ അഞ്ചുമണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. ഇതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്. ശ്രീമഹേഷ് വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
ശ്രീമഹേഷിൻറെ സ്വഭാവദൂഷ്യം മനസിലാക്കിയതിനെ തുടർന്നാണ് വിവാഹത്തില്‍നിന്നും പോലീസ് ഉദ്യോഗസ്ഥ പിന്മാറിയത്. അവർ വിവാഹത്തിൽ നിന്നും പിന്മാറിയത് ശ്രീമഹേഷിന്റെ സ്വാഭാവദൂഷ്യം കാരണത്താല്‍ തന്നെയാണെന്ന് അമ്മയും കുറ്റപ്പെടുത്തി. ഇതാണ് ഇവരെ കൊല്ലാൻ പദ്ധതിയിടാൻ മഹേഷിനെ പ്രേരിപ്പിച്ചത്. വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച ശ്രീമഹേഷ് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവെങ്കിലും ഇത് കിട്ടിയിരുന്നില്ല. ശേഷം മാവേലിക്കരയില്‍ നിന്നും പ്രത്യേകമായി പറഞ്ഞു നിര്‍മ്മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്നും ഈ മഴു പോലീസ് കണ്ടെടുത്തിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോൾ ഇയാൾ കയ്യിലെ ഞരമ്പും കഴുത്തിലും മുറിവേൽപ്പിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി കൊണ്ടാണ് മഹേഷ് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ചത്.
മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ അച്ഛനായ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ബഹളം കേട്ടെത്തിയ അമ്മയേയും ശ്രീമഹേഷ് പുറകെചെന്ന് വെട്ടി. ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. ഇവര്‍ ചികിത്സയിലാണ്. നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത് ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മഹേഷിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. വിദേശത്തായിരുന്നു ശ്രീ മഹേഷ് അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment